ആ കൊലപാതകത്തിന് സാക്ഷികൾ ഏറെയായിരുന്നു.അതുകൊണ്ട് തന്നെ അയാൾക്ക് വധ ശിക്ഷയും ഉറപ്പാണെന്നറിഞ്ഞാണയാൾ വലിയൊരു ക്രിമിനൽ വക്കീലിനെ സമിപിച്ചത്. പക്ഷെ അടുത്ത ദിവസം തന്നെ അയാൾ ആശ്വാസത്തൊടെ വക്കീലിനെ വിളിച്ച് സേവനം ആവിശ്യമില്ലെന്നറിയിച്ചു.കാരണം ആ കേസ് CBI ഏറ്റെടുത്തിരുന്നു.
CBI എഴുതാത്ത കുറിപ്പ്
Friday, September 24, 2010
Labels:
മിനികഥ
Posted by
നാട്ടുവഴി
at
12:58 AM
3
comments
Subscribe to:
Posts (Atom)